—ഓഫീസിലിരുന്നപ്പോള്‍ പെട്ടെന്ന് തോന്നിയ ഫലിതം—
ഹോട്ടലാണെന്ന് കരുതി ‘ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍‘ കയറിയ വൃദ്ധന്‍ രാജാവിനോട്.
“എന്തുണ്ട്?”
അപ്പോള്‍ രാജാവ്..
“മസാലദോശയും നെയ്‌റോസ്റ്റും..
രണ്ടും ഓരോ പ്ലേറ്റെടുക്കട്ടെ?” (രാജാവ് ‘വടക്കുനോക്കിയന്ത്രം‘ കണ്ടിട്ടുണ്ടായിരുന്നു)
അപ്പോള്‍ വൃദ്ധന്‍
“ആയിക്കോട്ടെ”
തിരിച്ച് നടന്നു തുടങ്ങിയ രാജാവിനെ വിളിച്ച് വീണ്ടും വൃദ്ധന്‍..
“വട വേണ്ടാട്ടോ.. വിനയന്റെ ‘യക്ഷിയും ഞാനും’ കണ്ടിട്ടു വരുന്ന വഴിയാ”